പെരുമഴക്കു മുൻപ്
നനുത്ത െചറുതുള്ള്ികൾ....
നനവാർന്ന ഒാർമകൾ...
െചറുകാറ്റിൻ തലോടൽ...
മൃദുവായ് കാതിൽ വന്നു വീഴുന്നൊരു നിസ്വനം...
പ്രിയ നിലാെവ... നീ എന്റേതു മാത്രമാണു...
പെരുമഴക്കാലം
ആർത്തലച്ചു നീ െപയ്തിറങ്ങി...
നിറങ്ങൾ അറ്റ നഷ്ട സ്വപ്നങ്ങൾക്ക് മുകളിൽ...
പാലിക്കാൻ മറന്ന വാക്കുകൾക്ക് മുകളിൽ...
പൊട്ടിെച്ചറിയാനാകാത്ത ചങ്ങലകൾക്കു മുകളിൽ...
നിന്റെ ആർത്ത നാദങ്ങൾ ദിഘന്ദങ്ങൾ തകർത്തു..
നിലാവിന് അന്നു രക്ത നിറമായിരുന്നു.....
പെരുമഴക്കാലത്തിനപ്പുറം
ശാന്തത...
എങ്ങും ശാന്തത മാത്രം....